തിരുവനന്തപുരം> വ്യാജക്കത്ത് വിഷയത്തില്‍ തിരുവനന്തപുരം മേയര്‍ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പിന്‍വാതില്‍ നിയമനം സിപിഐ എമ്മി ന്റെയോ ഇടതുപക്ഷമുന്നണിയുടെയോ നിലപാടല്ലെന്നും അര്‍ഹരായവര്‍ക്ക് മാത്രം ജോലി ലഭിക്കണമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണ്. വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മത്സ്യത്തൊഴിലാളി പുനരധിവാസമടക്കമുളള എല്ലാ സമവായ ചര്‍ച്ചകളും തുടരുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ