കഞ്ഞിക്കുഴി: ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം, ജാതി സർട്ടിഫിക്കറ്റ് നൽകാത്ത സർക്കാർ നടപടയിൽ പ്രതീക്ഷേധിച്ച് ഊരുകൂട്ട ഏകോപന സമിതി കഞ്ഞിക്കുഴി വില്ലേജ് ഓഫീസ് ധർണ നടത്തി
ധർണ സമരം
എസ്റ്റി ചെയർമാൻ സുകുമാരൻ പി.കെ. ഉദ്ഘാടനം ചെയ്തു
ഗോത്രവർഗ വിഭാഗ ങ്ങൾക്ക് 1964 ചട്ടപ്രകാരമുള്ള പ ട്ടയം ഇടുക്കി താലൂക്കിലും മ റ്റു താലൂക്കുകളിലും നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവി ട്ടത് ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ്
കോടതിവിധിയുടെ പശ്ചാത്ത ലത്തിൽ 1973ൽ വനംവകുപ്പ് ഗോ ത്ര ആവാസ കേന്ദ്രങ്ങൾ റവന്യു ഭൂമിയാക്കി പട്ടയം നൽകുന്നതി ൽ എതിർപ്പില്ലെന്ന് അറിയിച്ചിരു ന്നു. ഈ ഉത്തരവിൻ്റെ മുൻകാല പ്രാബല്യം കണക്കിലെടുത്താ ണ് പട്ടയം നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. 2020- ൽ മുഖ്യമന്ത്രി പിണറായി വിജയ ൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റവന്യൂ, വനം, പട്ടി കവർഗ വകുപ്പ്, വൈദ്യുതി മന്ത്രി മാരും മുൻ ചീഫ് സെക്രട്ടറിയും ഫോറസ്റ്റ് ചീഫ് കൺസർവേറ്റ റും റവന്യൂ പ്രിൻസിപ്പൽ സെക്ര ട്ടറിയും പങ്കെടുത്ത യോഗത്തി ലാണ് സർക്കാർ പട്ടയം നൽകാ ൻ തീരുമാനമെടുത്തത്.
ലാൻഡ് അസൈൻമെന്റ്റ് കമ്മി റ്റി ചേർന്ന് പാസാക്കിയ ആയിര ത്തിലേറെപ്പേരുടെ പട്ടയങ്ങളാ ണ് കളക്ടർ തടഞ്ഞുവച്ചിരിക്കു ന്നതെന്നും ഇതുവിതരണം ചെ യ്യാൻ നടപടി സ്വീകരിക്കണമെന്നും
ജില്ലയിലെ ആദിവാസി മേഖലകളിൽ വിതരണം ചെയ്‌ത ആദിവാസി ഭക്ഷ്യക്കിറ്റിലെ വെളിച്ചെണ്ണ ഉപ യോഗിച്ച ഗോത്രവർഗക്കാർക്ക് ഭക്ഷ്യവിഷബാധയുണ്ടായ സാ ഹചര്യം സംബന്ധിച്ച് റിട്ട.ജ ഡ്‌ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി
വെള്ളിയാമറ്റം. ഉടുമ്പന്നൂർ, വ ണ്ണപ്പുറം പ്രദേശങ്ങളിലെ നിരവ ധിപ്പേർ ചികിൽസതേടിയിരുന്നു.ഇവർക്ക് അടിയന്തരമായ സാമ്പ ത്തികസഹായം നൽകണമെ ന്നും ഗുണനിലവാരം ഇല്ലാത്ത ഉത്പ്പന്നങ്ങൾ വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ സ്വീകരിക്കണം എന്ന് യോഗത്തിൽ ആവശ്യമുയർന്നു
പഴയരികണ്ടം ഊരു മൂപ്പൻ തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു ധർണക്ക് അഭിവാദ്യങ്ങൾ അർചിച്ചു കൊണ്ട് കീരിത്തോട് ഊരു മൂപ്പനുമായ വി.എം വിൻസെൻ്റ് , കൃഷ്ണകുമാർ തടത്തിൽ, ഗോപി അറയ്ക്കൽ, കൃഷ്ണ കുമാർ
വിവിധ നഗറിലെ ആളുകൾ തുടങ്ങിയവർ പങ്കെടുത്തു

