പാരീസ്: കാല്‍പന്തുകളിയിലെ സിംഹാസനത്തിനു പുതിയ ചക്രവര്‍ത്തി. ഇതിഹാസങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറി മാറി ഭരിച്ച സിംഹാസനം ഇനി ഫ്രാന്‍സിന്റെയും റയല്‍ മാഡ്രിഡിന്റെയും ഗോള്‍ മെഷീന്‍ കരീം ബെന്‍സെമയ്ക്കു സ്വന്തം. കരിയറിലാദ്യമായാണ് 34ാം വയസ്സില്‍ ഫുട്‌ബോളിലെ പരമോന്നത പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്. Also Read: T20 World Cup 2022: ടൂര്‍ണമെന്റോടെ ഇവര്‍ ടി20 മതിയാക്കും! ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ Photocredit
Source by [author_name]
Facebook Comments Box